നിന്നേയെടുത്തു ഹരി തന്നുടെ ചുണ്ടിലായ് ചേർ-
ക്കുന്നേരമോതുകവനോടിവനെ കുറിച്ചായ്
എന്തെങ്കിലും, മുരളികേ, യതുകേട്ടു നോക്കു-
ന്നെന്നാകിലേ സുകൃതമെന്നു നിനച്ചിടുന്നേൻ
പ്രചോദനം
അയി മുരളി! മുകുന്ദസ്മേരവക്ത്രാരവിന്ദ-
ശ്വസനമധുരസജ്ഞേ! ത്വാം പ്രണമ്യാദ്യയാചേ
അധരമണിസമീപം പ്രാപ്തവത്യാം ഭവത്യാം
കഥയ രഹസി കര്‍ണ്ണേ മദ്ദശാം നന്ദസൂനോഃ