ഗീര്‍വാണം കൊണ്ടു വേണോ തവ പദഭജനം
ചെയ്യുവാനായ്, മനസ്സില്‍
നീ വന്നീടുന്നതില്ലേ, മമ മൊഴി ഭഗവാ-
നെന്തെ ബോധിക്കയില്ലേ
ആവും പോല്‍ പാടിടുന്നൂ മുരളിക ഭഗവന്‍ !
നിന്‍ കൃപാവര്‍ഷമെന്നുള്‍
പൂവില്‍ ത്തേനായ് വരുമ്പോള്‍ മറ*യൊരുമറയായ്
തീര്‍പ്പതിങ്ങെന്തിനാവോ ?
* വേദം